Skip to main content
വണ്ടിപ്പെരിയാര് ഗ്രാമ പഞ്ചായത്ത് ഹാളില് ജില്ലയിലെ മണ്ഢലകാല ഒരുക്കങ്ങള് ശബരിമല സ്പെഷല് കമ്മീഷണര് എം മനോജ് അവലോകനം ചെയ്യുു.

മകരവിളക്ക് ഒരുക്കങ്ങള്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ അവലോകനം ചെയ്തു

 

 

                മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയില്മകരജ്യോതി ദര്ശനത്തിന് ജില്ലാഭരണകൂടം ഏര്പ്പെടുത്തിയ ക്രമീകരണങ്ങള്ശബരിമല സ്പെഷ്യല്കമ്മീഷണര്എം. മനോജ് അവലോകനം ചെയ്തു. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട്, എിവിടങ്ങളില്എത്തു അയ്യപ്പഭക്തന്മാരുടെ തിരക്ക് കണക്കിലെടുത്ത് മതിയായ സുരക്ഷയും മുന്കരുതലും എടുക്കുതിനും ജസ്റ്റിസ് എം.ആര്ഹരിഹരന്നായര്കമ്മീഷന്റെ മാര്ഗ്ഗനിര്ദ്ദേശങ്ങളും ശുപാര്ശകളും പാലിച്ച് നടപടികള്സ്വീകരിക്കാനും എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്ത്തിക്കണമെ് വണ്ടിപ്പെരിയാര്പഞ്ചായത്ത് ഹാളില്ചേര്അവലോകന യോഗത്തില്ശബരിമല സ്പെഷ്യല്കമ്മീഷണര്പറഞ്ഞു.

                അയ്യപ്പന്മാരുടെ സുരക്ഷക്ക് മുന്തിയ പ്രാധാന്യം നല്കിയാണ് സൗകര്യങ്ങള്ഏര്പ്പെടുത്തിയിരിക്കുതെ് ജില്ലാകലക്ടര്ജി.ആര്ഗോകുല്പറഞ്ഞു. തീര്ത്ഥാടകരുടെ സുരക്ഷക്കും ഗതാഗതക്രമീകരണത്തിനുമായി 1436 പോലീസ് ഉദ്യോഗസ്ഥര്അഞ്ച് സെക്ടറുകളിലായി സേവനരംഗത്ത് ഉണ്ടാകുമെ് ജില്ലാ പോലീസ് മേധാവി സേവനത്തിനുണ്ടാകുംപോലീസ് 50 അസ്കാ ലൈറ്റുകള്ഏര്പ്പെടുത്തിയി'ുണ്ട്. കോഴിക്കാനം മുതല്പുല്ലുമേട് വരെ പോലീസ് സേവനമുണ്ടാകും.

                അയ്യപ്പന്മാരുടെ സുരക്ഷയുമായി ബന്ധപ്പെ' വനംവകുപ്പിന്റെ നേതൃത്വത്തില്‍    രണ്ട് എലിഫന്റ് സ്ക്വാഡുകള്പ്രവര്ത്തിക്കും. കാ'ുതീ പ്രതിരോധത്തിനും സംവിധാനം ഏര്പ്പെടുത്തി. സത്രം, പുല്ലുമേട് വഴി സിധാനത്തേക്ക് രാവിലെ ' മുതല്ഉച്ചക്ക് രണ്ടു മണിവരെ മാത്രമേ അയ്യപ്പന്മാരെ കടത്തിവിടുകയുള്ളൂ.              ഭക്തരുടെ സൗകര്യത്തിനായി എക്കോഷോപ്പ് പ്രവര്ത്തിക്കും.

പൊതുമരാമത്ത് വകുപ്പ് പഞ്ചാലിമേ'ിലും പുല്ലുമേ'ിലും ബാരിക്കേഡുകള്നിര്മ്മിക്കും. ആരോഗ്യവകുപ്പ് .എല്‍.എസ് ആംബുലന്സ് സൗകര്യമുള്പ്പെടെ വിപുലമായ ആരോഗ്യസേവനങ്ങള്ഏര്പ്പെടുത്തും.പുല്ലുമേ'ില്സെന്റ് ജോസ് ആശുപത്രിയുടെ സഹകരണത്തോടെ .എല്‍.എസ് ആംബുലന്സിന്റെ സേവനം ഉണ്ടാകും.പീരുമേട് താലൂക്ക് ആശുപത്രി, കുമളി, വണ്ടിപ്പെരിയാര്ആരോഗ്യകേന്ദ്രമുള്പ്പെടെ മതിയായ സൗകര്യങ്ങള്ഏര്പ്പെടുത്തിയി'ുണ്ടെ് ഡി.എം. ഡോ.പി കെ സുഷമ പറഞ്ഞു. ഹോമിയോ ആയുര്വ്വേദ വകുപ്പുകളും സേവനരംഗത്തുണ്ടാകും.

                ജല അതോറിറ്റിയും തദ്ദേശഭരണ സ്ഥാപനങ്ങളും കുടിവെള്ളം ഉറപ്പാക്കുതിന് നടപടി സ്വീകരിച്ചി'ു്. കോഴിക്കാനം മുതല്പുല്ലുമേട് വരെ ഓരോ കിലോമീറ്റര്ഇടവി' ജല അതോറിറ്റി 500 ലിറ്റര്ടാങ്കുകളില്കുടിവെള്ളം സൗകര്യം ഉറപ്പാക്കും. അവശ്യ 'ങ്ങളില്വെള്ളം നിറക്കുതിന് ടാങ്കര്സൗകര്യവും ഏര്പ്പെടുത്തും.

                കെ.എസ്.ആര്‍.ടി.സി 60 ബസുകള്സര്വ്വീസിനിറക്കും. കോഴിക്കാനത്ത് മൊബൈല്വാന്ഉള്പ്പെടെ പൂര്ണ്ണസജ്ജമായ സൗകര്യങ്ങള്ഏര്പ്പെടുത്തും.

                മോ'ോര്വാഹന വകുപ്പ് സുരക്ഷിത യാത്രക്കായി നടപ്പാക്കിയ സേഫ്സോ പദ്ധതിയുടെ ഭാഗമായി കു'ിക്കാനം കേന്ദ്രമാക്കി ഏഴ് കേന്ദ്രങ്ങളില്സേവനം നല്കും. മുക്കയം, പാഞ്ചാലിമേട്, വണ്ടിപ്പെരിയാര്‍, കക്കിക്കവല, പരുന്തുംപാറ, കുമളി, പീരുമേട് എിവിടങ്ങളിലാണ് റിക്കവറി വാഹനങ്ങള്ഉള്പ്പെടെയുള്ള സേവനങ്ങള്ഏര്പ്പെടുത്തിയി'ുള്ളത്. മോ'ോര്വാഹന വകുപ്പ് ആംബുലന്സ് സേവനവും ലഭ്യമാക്കുമെ് ജോയിന്റ് ആര്ടിഒ എം പി ജയിംസ് പറഞ്ഞു.

                ബി.എസ്.എന്‍.എല്പുല്ലുമേ'ില്താല്ക്കാലിക മൊബൈല്ടവര്സ്ഥാപിച്ചു. ജനുവരി 12 മുതല്‍ 15വരെ സേവനം നല്കും ഹോ'ലുകളിലും ഭക്ഷണശാലകളിലും വിലവിവര 'ിക പ്രദര്ശിപ്പിച്ചി'ുണ്ടോയെതുള്പ്പെടെ കാര്യങ്ങള്ഫുഡ്സേഫ്റ്റി, സിവില്സപ്ലൈസ് വകുപ്പ് സ്പെഷ്യല്സക്വാഡുകള്പരിശോധന നടത്തും. ശബരിമല സ്പെഷ്യല്കമ്മീഷണര്എം. മനോജിന്റെ  അധ്യക്ഷതയില്നട അവലോകന യോഗത്തില്ജില്ലാകലക്ടര്ജി.ആര്‍. ഗോകുല്‍, ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍, .ഡി.എം. പി ജി രാധാക്യഷ്ണന്‍, പെരിയാര്ടൈഗര്റിസര്വ്വ് അസി ഡയറക്ടര്എന്പി സജീവന്‍, റേഞ്ച് ഓഫീസര്സി പി സോമന്‍,ഡോ.എം എന്വിജയാംബിക, ഡോ. രാധാമണി, 'പ്പന ഡിവൈഎസ്പി രാജ്മോഹന്‍, ജനപ്രതിനിധികളായ ആന്സി ജയിംസ്, ശിവപ്രസാദ് തണ്ണിപ്പാറ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്തുടങ്ങിയവര്പങ്കെടുത്തു.

 

 

date