Skip to main content

മഴ, അതീവ ജാഗ്രതാ നിര്‍ദേശം, ഊര്‍ജിത രക്ഷാപ്രവര്‍ത്തനം

 

** ജില്ലയില്‍ റെഡ് അലേര്‍'്
** 64 ദുരിതാശ്വാസ ക്യാംപുകള്‍ തുറു
** 4769 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
** നൂറുകണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
** ദുരന്ത നിവാരണത്തിന് 1000 പൊലീസുകാര്‍
** ക്യാപുകളില്‍ പരിശോധനയ്ക്കു പ്രത്യേക മെഡിക്കല്‍ സംഘം

കനത്ത മഴ തുടരു സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍'് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

ചൊവ്വാഴ്ച വൈകി'ു തുടങ്ങിയ ശക്തമായ മഴയില്‍ തിരുവനന്തപുരം നഗരത്തിലെ താണ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പേപ്പാറ, നെയ്യാര്‍ ഡാമുകള്‍ തുറതിനെത്തുടര്‍ു കരമനയാര്‍, കിള്ളിയാര്‍, തെറ്റിയാര്‍, പാര്‍വതീപുത്തനാര്‍ എിവയിലെ  നീരൊഴുക്കു കൂടിയതാണു വെള്ളപ്പൊക്കത്തിനു കാരണം. 

നഗരത്തില്‍ കരിമഠം, ശാസ്തമംഗലം, ജഗതി, നെ'യം, പുയ്ക്കാമുകള്‍, ഉള്ളൂര്‍, കഴക്കൂ'ം പൊതുകുളം പരിസരം, ഗൗരീശപ'ം, കുണ്ടമകടവ്, ഇടപ്പഴഞ്ഞി, പുത്തന്‍പാലം, കണ്ണമ്മൂല, കല്ലുംമൂട്, കമ്പിക്കകം, കുളത്തൂര്‍, മൂലേപ്പറമ്പ്, തേക്കുംമൂട്, കരിമണല്‍ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി. നെയ്യാറ്റിന്‍കരയിലും രൂക്ഷമായ വെള്ളപ്പൊക്കമാണ്. ഇവിടങ്ങളില്‍നി് നൂറുകണക്കിനു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. 

ജില്ലയില്‍ ആകെ 64 ദുരിതാശ്വാസ ക്യാംപുകള്‍ തുറു. 4679 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പൊക്ക കെടുതി രൂക്ഷമായ തിരുവനന്തപുരം താലൂക്കില്‍ മാത്രം 29 ക്യാംപുകള്‍ തുറി'ുണ്ട്. 2100 പേര്‍ ഇവിടങ്ങളില്‍ താമസിക്കുു. ചിറയിന്‍കീഴ് - 5, നെയ്യാറ്റിന്‍കര - 11, കാ'ാക്കട - 9, നെടുമങ്ങാട് - 8, വര്‍ക്കല - 2 എിങ്ങനെയാണു മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം. നെയ്യാറ്റിന്‍കരയില്‍ 1400ഉം കാ'ാക്കടയില്‍ 560ഉം ചിറയിന്‍കീഴില്‍ 488ഉം നെടമങ്ങാട് 193ഉം വര്‍ക്കലയില്‍ 28ഉം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ക്യാപുകളില്‍ ഭക്ഷണവും വെള്ളവും എത്തിക്കുതിനുള്ള നടപടികള്‍ ഏര്‍പ്പെടുത്തിയതായും ഇവിടങ്ങളിലുള്ളവരുടെ പരിശോധനയ്ക്കു പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചി'ുണ്ടെും കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 13 ദുരിതാശ്വാസ ക്യാംപുകള്‍ തുറു. നഗരത്തിലെ വെള്ളക്കെ'ുള്ള പ്രദേശങ്ങളില്‍ കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം ജെ.സി.ബി. ഉപയോഗിച്ച് നീരൊഴുക്ക് സുഗമമാക്കുുണ്ട്. മഴക്കെടുതി വിലയിരുത്താന്‍ കളക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രത്യേക കട്രോള്‍ റൂമുകള്‍ തുറു. കോര്‍പ്പറേഷന്‍ ഓഫിസിലും പ്രത്യേക കട്രോള്‍ റൂം ആരംഭിച്ചി'ുണ്ട്. 

അടിയന്തര സാഹചര്യം വിലയിരുത്താന്‍ സഹകരണ - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ു. ഏതു സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം തയാറാണെു യോഗശേഷം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തും. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക മേഖലകളായി തിരിച്ചാണു ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുത്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാന്‍ റവന്യൂ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയി'ുണ്ട്. ക്യാംപിലുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും പ്രാഥമിക സൗകര്യങ്ങളുമൊരുക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയി'ുണ്ടെും മന്ത്രി പറഞ്ഞു.

യോഗ ശേഷം തേക്കുംമൂട്, കണ്ണമ്മൂല, പൗണ്ടുകടവ്, ഇന്‍ഫോസിസ്, കുളത്തൂര്‍, ആറ്റിപ്ര, കരിക്കകം, കരിമണല്‍, വി.എസ്.എസ്.സി. എിവിടങ്ങളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ മന്ത്രി സന്ദര്‍ശനം നടത്തി. മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി എിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുു.
(പി.ആര്‍.പി. 2097/2018)

 

date