Skip to main content

കാ'ാക്കടയില്‍ ഇനി ഹരിത വിദ്യാലയങ്ങള്‍ മാത്രം

 

** എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളാകു സംസ്ഥാനത്തെ ആദ്യ
   നിയോജക മണ്ഡലമാകും കാ'ാക്കട
** ഹരിതകേരളം മിഷന്‍ വിഭാവനം ചെയ്യു വൃത്തി, വെള്ളം, വിളവ്
   എിവയിലൂടെയാണ് ലക്ഷ്യം കൈവരിക്കുക

കാ'ാക്കട നിയോജക മണ്ഡലത്തിനു കീഴിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളും നവംബര്‍ ഒാേടെ ഹരിത വിദ്യാലയങ്ങളാകുമെ് ഐ.ബി. സതീഷ് എം.എല്‍.എ. സ്‌കൂളൂകള്‍ കേന്ദ്രീകരിച്ച് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടുവരികയാണെും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ നടപ്പാക്കി വരു വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായാണു സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളാക്കുത്. ഹരിതകേരളം മിഷന്‍ വിഭാവനം ചെയ്യു വൃത്തി, വെള്ളം, വിളവ് എിവയിലൂടെയാണ്  ലക്ഷ്യം കൈവരിക്കുക. പദ്ധതിയുടെ അവലോകന യോഗത്തില്‍ സംസാരിക്കവെയാണ് എം.എല്‍.എ ഇക്കാര്യം വ്യക്തമാക്കിയത്.

57 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളാണ് കാ'ാക്കട നിയോജക മണ്ഡലത്തിനു കീഴിലുള്ളത്. ഹരിതവിദ്യാലയങ്ങളാക്കാനായി സ്‌കൂളുകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടുവരുുണ്ട്. ജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനായി റിംഗ് കംപോസ്റ്റും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ബക്കറ്റ് കംപോസ്റ്റും മണ്ഡലത്തിലെ 57 സ്‌കൂളുകളിലും സജ്ജമായിക്കഴിഞ്ഞു. എല്ലാ സ്‌കൂളുകളിലും മലിനജലം സംസ്‌ക്കരിക്കു രീതിയായ സോക്കു പിറ്റ് നിര്‍മാണം നടു വരികയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സോക്കു പിറ്റുകളുടെ നിര്‍മാണം. ഇവ കൂടാതെ സംസ്ഥാന ഹോര്‍'ികള്‍ച്ചര്‍ മിഷന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ മച'ിയില്‍ പച്ചക്കറി കൃഷിയും നടുവരുു.

ഇവ മൂും യഥാക്രമം പൂര്‍ത്തിയാകുതോടെ എല്ലാ വിദ്യാലയങ്ങളും ഹരിതവിദ്യാലയങ്ങളാകു സംസ്ഥാനത്തെ ആദ്യ നിയോജക മണ്ഡലമാകും കാ'ാക്കട. ഇതിനായി മണ്ഡലത്തിനു കീഴിലെ എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വരും ദിവസങ്ങളില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെും ഐ.ബി. സതീഷ് എം.എല്‍.എ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കി വരു 'ഒപ്പം' പദ്ധതിയുടെ അവലോകനവും നടു.  കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നട യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ് . ബിജു, ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസാമുദ്ദീന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
(പി.ആര്‍.പി. 2441/2018)

 

date