Skip to main content

ജലസമൃദ്ധി; 300 കാര്‍ഷിക കുളങ്ങള്‍ നിര്‍മിക്കും

 

* തുലാവര്‍ഷ മഴ പ്രയോജനപ്പെടുത്തും
* 1500 വീടുകളില്‍ കിണര്‍ റീചാര്‍ജ്ജിംഗ്

കാ'ാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരു വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 1500 വീടുകളില്‍ ഈ വര്‍ഷം കിണര്‍ റീചാര്‍ജ്ജിംഗ് പൂര്‍ത്തിയാക്കും. ജില്ലാ പദ്ധതിയുടെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ഭാഗമായാണ് കിണര്‍ റീചാര്‍ജ്ജിംഗ് പൂര്‍ത്തിയാക്കുത്. വരു തുലാവര്‍ഷ മഴ പരമാവധി പ്രയോജനപ്പെടുത്തുവാനാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുതെ് ഐ.ബി സതീഷ് എം.എല്‍.എ പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘ'മൊേണമാണ് 1500 കിണറുകള്‍ റീച്ചാര്‍ജ് ചെയ്യുത്.  വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ പ്രദേശങ്ങിലേക്ക് വ്യാപിപ്പിക്കുമെും അദ്ദേഹം വ്യക്തമാക്കി.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയ 300 കാര്‍ഷിക കുളങ്ങള്‍ നിര്‍മ്മിച്ച് പരമാവധി ഭൂഗര്‍ഭജലം ശേഖരിക്കുതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. സംസ്ഥാന ഭൂജലവകുപ്പിന്റെ സഹായത്തോടെ ഈ വര്‍ഷം മണ്ഡലത്തില്‍ 22 പൊതു സ്ഥാപനങ്ങളില്‍ കൃത്രിമ ഭൂജലസംപോഷണം നടപ്പിലാക്കുതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. മണ്ഡലത്തില്‍ പ്രവര്‍ത്തനരഹിത മായിരിക്കു 53 ഹാന്‍ഡ് പമ്പുകളുടെ റിപ്പയറിംഗ് ഇതിനോടകം പൂര്‍ത്തിയായി.  മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി കുടിവെള്ള ക്ഷാമം അനുഭവപ്പെടു 17 സ്ഥലങ്ങളില്‍ സാധ്യതാ പഠനം നടത്തുകയും ഏഴ് പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തി'ുണ്ട്.

തോട് പുനരുജ്ജീവനം ഉള്‍പ്പെടുത്തി കുളത്തുമ്മല്‍ തോടിന്റെ നവീകരണം ഈ വര്‍ഷം ഏറ്റെടുക്കും.  ജനകീയ പങ്കാളിത്തം ഉറപ്പാക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 23 ന് പുഴ നടത്തം സംഘടിപ്പിക്കുതിന് തീരുമാനിച്ചി'ുണ്ടെും എം.എല്‍.എ പറഞ്ഞു. ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുതിനും ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുതിനുമായി നേമം 'ോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുു അദ്ദേഹം.  ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ എ. നിസാമുദ്ദീന്‍ പ്രവര്‍ത്തന വിവരങ്ങള്‍ വിശദീകരിച്ചു.   
(പി.ആര്‍.പി. 2455/2018)

 

date