Skip to main content

ദുരന്ത നിവാരണം : സര്‍വ സജ്ജമായി സൈന്യവും പൊലീസും

 

** ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയാറെ് കരസേനയും സി.ആര്‍.പി.എഫും
** ആയിരത്തിലേറെ പൊലീസുകാര്‍ ദുരന്ത നിവാരണ രംഗത്തെ് ജില്ലാ പൊലീസ് മേധാവി

ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍വ സജ്ജമായി സൈന്യവും പൊലീസും. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ല ഭരണകൂടം തയാറാണെു ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ യോഗത്തിനു ശേഷം സംസാരിക്കുകയായിരുു കളക്ടര്‍.

രൂക്ഷമായ വെള്ളപ്പൊക്ക കെടുതിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് 60 കരസേനാ അംഗങ്ങള്‍ നെയ്യാറ്റിന്‍കരയിലെത്തി. തിരുവനന്തപുരം നഗരത്തില്‍ വെള്ളപ്പൊക്ക കെടുതി രൂക്ഷമായാല്‍ ഏതു സാഹചര്യവും നേരിടാന്‍ 50 അംഗ സി.ആര്‍.പി.എഫ്. സംഘം പള്ളിപ്പുറം ക്യാംപില്‍ തയാറായി'ുണ്ട്. ആയിരത്തിലധികം പൊലീസുകാര്‍ നിലവില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണെ് ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാറും അറിയിച്ചു.

റവന്യൂ വകുപ്പിനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണു ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുതെു സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ഒരു വില്ലേജ് പരിധിയിലുള്ള ദുരിതാശ്വാസ ക്യാംപുകളുടെ മേല്‍നോ'ത്തിന് ഒരു ഡെപ്യൂ'ി തഹസില്‍ദാരെ ചുമതലപ്പെടുത്തിയി'ുണ്ടെും അദ്ദേഹം പറഞ്ഞു. സബ് കളക്ടറും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു ക്രമീകരണങ്ങള്‍ വിലയിരുത്തി. കളക്ടറേറ്റില്‍ ചേര്‍ ഉദ്യോഗസ്ഥതല യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ പ്രിയങ്ക, കരസേനാ, സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2098/2018)

date